2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ഒരേ മണ്ണുകൊണ്ട്

ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ടിക്കപ്പെട് ­ടു
പ്രാണന്‍ കിട്ടിയനാള്‍ മുതല്‍
നമ്മുടെ രക്തം ഒരു കൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി"
സംശുദ്ധമായ പ്രണയത്തിനു ഒരിന്ദ്രജാലവുമി ­ല്ല .ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ്.ബോധിതണുപ്പില്‍ ­,നീലവെളിച്ചം തളര്‍ന്നുറങ്ങുന ­്ന രാവുകളില്‍,ഒരിക ­്കലും നടന്നുതീര്‍ന്നി ­ട്ടില്ലാത്തനാട്ടിടവഴികളില് ­‍ എല്ലായിടത്തും ഞാന്‍ പ്രണയമനുഭവിച്ചി ­ട്ടുണ്ട്. പ്രണയം നിലനിര്‍ത്താന്‍ ­ ഒറ്റവഴിയെയുള്ളൂ ­ പ്രണയിക്കുക.
"പെണ്ണോരുത്തിക് ­ക് മിന്നുകെട്ടാത്ത
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍"

(എ അയ്യപ്പന്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ